മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ എം സ്വരാജ് വരെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ധാര്‍മികത പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
ചന്ദ്രിക രണ്ടാംഘട്ട പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന ഗാനത്തിന്റെ സംവിധാനം ചന്ദ്രിക ഡെപ്യൂട്ടി ജനറൽ മാനേജർ നജീബ് ആലിക്കലാണ്.
ഇ സാദിഖ് അലി കഴിവുറ്റ എഴുത്തുകാരോടും കലാകാരന്മാരോടും സി.എച്ചിന് അപാരമായ ആദരവായിരുന്നു. സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തുകയും കലവറയില്ലാതെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണ കിട്ടിയവരുടെ കൂട്ടത്തില്‍പെട്ട രാഷ്ട്രീയ നേതാക്കളായ പ്രഗല്ഭ...
മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, പൂണങ്കോട് എഎല്‍പി സ്കൂള്‍ അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അലീമ. മക്കള്‍: സഈദ്(ബിസിനസ്, കോഴിക്കോട്), നജീബ്...
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തൊട്ട് ചന്ദ്രിക ആഴ്ചപ്പതിപ്പ് സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. വിഷയങ്ങളിലെ വൈവിധ്യം കൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് ചന്ദ്രിക വാരിക.
ഇ സാദിഖ് അലി ചന്ദ്രിക പത്രം 1946 ല്‍ കോഴിക്കോട്നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്‍സി. ഇത് സംബന്ധമായ മുഴുവന്‍...
പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്കുന്ന സ്നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.
ഭാഷാസമരം ഉള്‍പ്പെടെ മുസ്ലിം ലീഗ് സമര പരിപാടികളില്‍ കൊടിപിടിച്ച് പങ്കെടുത്തിട്ടുണ്ട്.
എന്റെ സാഹിത്യ ജീവിതത്തില്‍ ചന്ദ്രിക ആഴച്ചപതിപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യ കാലത്ത് ചന്ദ്രിക ആഴ്ച്ചപതിപ്പുമായി നല്ലബന്ധമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മുന്‍ മന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ആയിരുന്നു. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധമാണ് ചന്ദ്രിക ആഴ്ച്ചപതിപ്പിലും...
മലബാറിലെ മുസ്ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.